Description
ഇനിയും മനസ്സില്‍ കവിത ശേഷിയ്ക്കുന്നത് എങ്ങനെയെന്ന് ഏഴാംക്ലാസു വരെ മാത്രം പഠിച്ച കൗസല്യക്ക് അറിയില്ല. അക്ഷരങ്ങളുടെ നിലാവില് നിന്ന് തീച്ചൂടിലേയ്ക്ക് ജീവിതം പറിച്ചു നട്ടിട്ടും കവിത ചാമ്പലായില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും തളിര്‍ത്തപ്പോള്‍ അനുഭവങ്ങളുടെ ഉള്‍ക്കനം കവിതയ്ക്ക് കരുത്തായി.
ആര്. സാംബന്, ദേശാഭിമാനി.









Reviews
There are no reviews yet.