Description
വികസനം വരുമ്പോള്‍ ഇടം നഷ്ടപ്പെടുന്നവരെ പറ്റിയുള്ള വിലാപങ്ങളാണ് ഈ കവിതകളില്‍. അവര്‍ പാര്‍ത്ത ഇടം ഇപ്പോള്‍ നഗരോദ്യാനങ്ങളാണ്. കപ്പല്‍ നിര്‍മ്മാണശാലയും തീവണ്ടിയാഫീസും കോടതിയും അവരെ തുടച്ചുമാറ്റിയ ഭൂമിയിലാണ്. അങ്ങനെ ഉയര്‍ന്ന നഗരസൗധങ്ങളുടെ ഭീകര പ്രതിബിംബങ്ങളാണ് ഈ കവിതയുടെ ഓളങ്ങളില്‍ നാം കാണുക.









Reviews
There are no reviews yet.